Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephant

Wayanad

മൂടക്കൊല്ലിയില്‍ കാട്ടാന 200ഓളം വാഴ നശിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: മൂടക്കൊല്ലി ക്ഷേത്രത്തിനടുത്തുള്ള കൃഷിയിടങ്ങളില്‍ കഴിഞ്ഞരാത്രി ഇറങ്ങിയ കാട്ടുകൊമ്പന്‍ 200 ഓളം വാഴ നശിപ്പിച്ചു.

മാവത്ത് മോഹന്‍, കുന്നേല്‍ ശ്രീനേഷ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. വിളവെടുപ്പിന് പാകമായ വാഴകളാണ് ആന നശിപ്പിച്ചതെന്ന് ശ്രീനേഷ് പറഞ്ഞു. വാഴയ്ക്കുപുറമേ കാപ്പിച്ചെടികളും കമുകുകളും നശിപ്പിച്ചു.
പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷര്‍ക്കുണ്ടായത്. "ഒന്നരക്കൊമ്പന്‍’ എന്നറിയപ്പെടുന്ന ആനയാണ് കൃഷിയിടങ്ങളില്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അര്‍ധരാത്രിയോടെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ ആന രാവിലെയാണ് വനത്തിലേക്ക് മടങ്ങിയത്.

സമീപപ്രദേശമായ മണ്ണുണ്ടിയും ആനശല്യമുണ്ട്. മറ്റൊരു കൊമ്പനാണ് ഇവിടെ നിത്യേനയെന്നോണം എത്തുന്നത്. കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ കാര്യാലയത്തിനും മുമ്പില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വനാതിര്‍ത്തിയിലെ തകരാറിലായ വേലികള്‍ നന്നാക്കുമെന്നും ആനകള്‍ പതിവായി കടന്നുവരുന്ന മൂന്ന് കടവുകളില്‍ പുതിയ വേലി സ്ഥാപിക്കുമെന്നും ജനകീയ സമിതിക്ക് വനം ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും നടപടി വൈകുകയാണ്.

രാത്രി വനസേന പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഫലപ്രദമായ കാട്ടാന പ്രതിരോധത്തിന് ഉതകുന്നില്ല. വനംവകുപ്പ് നല്‍കിയ ഉറപ്പ് എത്രയും വേഗം പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala

കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലുണ്ടായ സംഭവത്തിൽ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി (42) ആണ് പരിക്കേറ്റത്.

തന്‍റെ കൃഷിയിടത്തിനു കാവൽ നിൽക്കുമ്പോഴാണ് മണിക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മണിയുടെ വാരിയെല്ലുകൾക്കും കാലുകൾക്കും പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

Kerala

കടുവയുടെ ആക്രമണം; കാട്ടാന ചരിഞ്ഞു

എടക്കര: കടുവയുടെ ആക്രമണത്തിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തി. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മരുത ഓടപ്പൊട്ടി വനത്തിലാണ് ജഡം കണ്ടെത്തിയത്.

പത്ത് വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്നും ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. തുമ്പിക്കൈയുടെ മുക്കാല്‍ ഭാഗവും കടുവ ഭക്ഷിച്ച നിലയിലാണ്. ആനയുടെ വയറ്റിലും പിന്‍ഭാഗത്തും മാരകമായ മുറിവുകളുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഞായറാഴ്ച നടത്തും. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷെരീഫ് പനോലന്‍, നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മണിലാല്‍ പെരിഞ്ചീരി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ജനാര്‍ദനന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

 

Kerala

പിടി 5 ദൗത്യം വിജയകരം; ആനയ്ക്ക് മരുന്ന് നൽകി, റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് വിട്ടു

പാലക്കാട്: കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന് ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയ്ക്ക് ഗുരുതര പരുക്കുകളില്ലാത്തതിനാല്‍ വനത്തിനുള്ളില്‍ വച്ചായിരുന്നു ചികിത്സ. ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ നടന്ന ചികിത്സയ്ക്കു ശേഷം ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ച് ഉള്‍ക്കാട്ടിലേക്കയച്ചു.

ദൗത്യം പൂര്‍ണമായി വിജയകരമെന്നും ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പാലക്കാട് മലമ്പുഴയില്‍ വച്ച് പൂര്‍ത്തീകരിച്ചത്. മയക്കുവെടി വെച്ചതിനെ തുടർന്ന് രണ്ടു മണിക്കൂർ‌ നേരമാണ് പിടി 5 ഉറങ്ങിയത്.

രാവിലെ എട്ടോടെയാണ് ദൗത്യത്തിനു തുടക്കമിട്ടത്. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിരുന്നു.

Latest News

Corehub Up